സ്വതന്ത്ര ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിലെ പ്രഭാതത്തിൽ കാണുന്നത്
ഭാരതത്തിന്റെ ഔന്നത്യം ഉയർത്തിപിടിക്കാൻ മുന്നിട്ടിറങ്ങിയ
രാഷ്ട്രനേതൃത്വത്തെയല്ല,
അടിമരാജ്യം സന്ദർശ്ശിക്കാൻ വന്ന ചക്രവർത്തിക്കു മുന്നിലെ സാമന്തരാജാവിനെപ്പോലെ ലോകമുതലാളിക്കു മുന്നിൽ ഓച്ഛാനിച്ചു നിന്ന് വിധേയത്വം വിളംബരം ചെയ്യുന്ന ഭാരതത്തിന്റെ ഭരണാധികാരിയെയാണു.
ഇന്നിനി ആർക്ക് എന്ത് ആശംസിക്കാനാണു?
അടിമരാജ്യം സന്ദർശ്ശിക്കാൻ വന്ന ചക്രവർത്തിക്കു മുന്നിലെ സാമന്തരാജാവിനെപ്പോലെ ലോകമുതലാളിക്കു മുന്നിൽ ഓച്ഛാനിച്ചു നിന്ന് വിധേയത്വം വിളംബരം ചെയ്യുന്ന ഭാരതത്തിന്റെ ഭരണാധികാരിയെയാണു.
ഇന്നിനി ആർക്ക് എന്ത് ആശംസിക്കാനാണു?
No comments:
Post a Comment